‘കലാപകാരികള്‍ സര്‍വകലാശാല ഗേറ്റ് തകര്‍ത്തതോടെ എല്ലാവരും ഭീതിയിലായി. ലൈറ്റുകള്‍ അണച്ച്…
ശബ്ദം കേട്ടാല്‍ അവര്‍ അകത്തെത്തും. കൈയില്‍പ്പെട്ടാല്‍ ജീവന്‍ നഷ്ടപ്പെടാനും സാധ്യത. മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും നോര്‍ക്കയുടെയും ഇടപെടലാണ് രക്ഷയായത്’’. മണിപ്പുരില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ!-->…