Browsing Category

International

യു.എസ് പ്രസിഡന്‍റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ എച്ച്‌ 1-ബി വിസകളുടെ എണ്ണം ഉയര്‍ത്തുമെന്ന്…

ഓരോ രാജ്യത്തിന് നിശ്ചിത എണ്ണം വിസകള്‍ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഈ രീതിയില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം 10,000ത്തോളം ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.എച്ച്‌-1ബി വിസയുമായി

ഋഷി സുനാക്കിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ

പഞ്ചാബില്‍ നിന്നും ടാന്‍സാനിയയിലേക്ക് ജോലി തേടി പോയ കുടുംബത്തിലെ വീട്ടമ്മ ആഭരണങ്ങള്‍ വിറ്റ് പെറുക്കി ബ്രിട്ടനിലേക്ക് ഒറ്റക്ക് പോയപ്പോള്‍ ഓര്‍ത്തിരുന്നില്ല കൊച്ചുമകന്‍ രാജ്യത്തിന്റെ ചാന്‍സലര്‍ ആകുമെന്ന്; അടുത്ത പ്രധാനമന്ത്രിയാകാന്‍

പുതിയ യു.എസ് പ്രസിഡന്‍റുമായി ചേര്‍ന്ന് പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ്…

ഇസ്രായേലുമായി ചില അറബ് രാജ്യങ്ങള്‍ രൂപപ്പെടുത്തിയ ബന്ധം ഭാവിനീക്കങ്ങളില്‍ അനുകൂല ഘടകമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു.സമ്ബൂര്‍ണമായും ഇസ്രായേല്‍ അനുകൂല നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ

ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ്

ചൈനയില്‍ കോവിഡിന് പിന്നാലെ പുതിയ സാംക്രമിക രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.രോഗം ബാധിച്ച

ഡൊണാള്‍ഡ് ട്രംപ്, ജിമ്മി കാര്‍ട്ടറുടേയും ജോര്‍ജ്ജ് ബുഷിന്റേയും പിന്‍ഗാമി

പ്രസിഡന്റായിരിക്കെ മത്സരിച്ചു തോറ്റ വരാണിരുവരും. ജോര്‍ജ്ജ് ബുഷാണ് തോറ്റ അവസാനത്തെ പ്രസിഡന്റ്. 1992 ല്‍ ബില്‍ ക്ളിന്റനാണ് തോല്‍പിച്ചത്.1980 ല്‍ റോണാള്‍ഡ് റിഗനോടു പരാജയപ്പെടുമ്ബോള്‍ ജിമ്മി കാര്‍ട്ടറും പ്രസിഡന്റ് പദവിയില്‍ ഇരിക്കുകയായിരുന്നു.

ട്രംപ് പുറത്തേക്ക് ?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് മന്ദഗതിയില്‍. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വോട്ടെണ്ണല്‍ ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലത്തിലെ ഉദ്വേഗം ഇപ്പോഴും തുടരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 300 ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന്…

ഡെമോക്രാറ്റിക് പ്രവര്‍ത്തകരോട് ശാന്തമായി ഇരിക്കാന്‍ ജോ ബൈഡന്‍ വീണ്ടും അഭ്യര്‍ഥിക്കുകയും ചെയ്തു.അമേരിക്കയില്‍  മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ ബൈഡന്‍

ട്രംപിെന്‍റ വാക്ക് കടമെടുത്ത് ട്രംപിനെതന്നെ ട്രോളി ഗ്രെറ്റ:’ചില്‍ ഡൊണാള്‍ഡ് ചില്‍’

യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച്‌ കാലാവസ്ഥ

അമേരിക്കയില്‍ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു…

ജനിഫര്‍ രാജ്കുമാര്‍ (ന്യൂയോര്‍ക്ക്), നിമ കുല്‍ക്കര്‍ണി (കെന്റക്കി), കേശ റാം (വെര്‍മണ്ട്), വന്ദന സ്ലാറ്റര്‍ (വാഷിങ്ടണ്‍), പത്മ കുപ്പ (മിഷിഗന്‍) എന്നിവരാണ് നിയമസഭയിലേക്ക് വിജയിച്ച വനിതകള്‍.നീരജ് ആന്റണി (ഒഹയോ), അമിഷ് ഷാ (അരിസോണ), നിഖില്‍

ഒബാമയുടെ റെക്കോഡ്‌ തിരുത്തി ബൈഡന്‍

യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയായി ബൈഡന്‍. തകര്‍ത്തത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോഡ്. ഒബാമയ്ക്ക് ലഭിച്ചതിനെക്കാള്‍ 25 ലക്ഷത്തിലധികം വോട്ട് ഇതിനകം ബൈഡന്‍ നേടി.ഒബാമയ്ക്ക് 2008ല്‍