Browsing Category

International

കോവിഡ് വാക്സിന്‍ വിതരണം സൗദി അറേബ്യയില്‍ ഇൗ മാസം അവസാനത്തോടെ…

മൂന്ന് ഘട്ടങ്ങളിലായി ഇത് പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ല. സ്വമേധയാ സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നവരെ വിവിധ വിഭാഗങ്ങളായി തിരിച്ച്‌ വാക്‌സിന്‍

കോവിഡ് വാക്സിന് അംഗീകാരം നല്‍കി യു.എസ്. ഫൈസര്‍ വാക്സിനാണ് അംഗീകാരം നല്‍കിയത്

24 മണിക്കൂറിനുള്ളില്‍ ആദ്യത്തെയാള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.ഫെഡ്എക്സ്, യു.പി.എസ് തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിന്‍ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇറാനും അഫ്ഗാനിസ്ഥാനുമിടയിലെ ആദ്യ റെയില്‍പാത ഉദ്ഘാടനം ചെയ്തു

140 കിലോമീറ്റര്‍ നീളം വരുന്ന പാത കിഴക്കന്‍ ഇറാനെയും പടിഞ്ഞാറന്‍ അഫ്ഗാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍

കുവൈത്തില്‍ ദിവസേന 10,000 പേര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന്…

ഇതിനായി മൂന്ന് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നുണ്ട്. മിഷ്രിഫ്, ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍. വാക്സിന്‍ കുവൈത്തിലെത്തിക്കാനും വിതരണത്തിനുമായി മൂന്ന്

കോവിഡ് വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അബൂദബിയില്‍ 20…

ഇത്തിഹാദിെന്‍റ കാര്‍ഗോ വിമാനത്തില്‍ അബൂദബി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. ഇത് വെയര്‍ഹൗസിലെ സ്റ്റോറേജിലേക്ക് മാറ്റി. ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. ഇത് ആരോഗ്യ

ദുബൈയില്‍ വിദൂര ജോലി സമ്ബ്രദായത്തിന് ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്. ഭാവിയിലെ ജോലിയുടെ ആവശ്യകതകള്‍

കോവിഡ് വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ വിവാഹങ്ങളെല്ലാം ഇ-വിവാഹത്തിലേക്ക്…

ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവും നീതിന്യായ മന്ത്രാലയവുമാണ് ഇതു സംബന്ധിച്ച്‌ പരസ്പര സഹകരണത്തിനായി മുന്നോട്ടുവന്നത്. ജനിതക, പകര്‍ച്ചവ്യാധി, അല്ലെങ്കില്‍ ലൈംഗിക രോഗങ്ങള്‍ എന്നിവയില്‍

ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ എത്തുന്നവര്‍ക്ക് ഇനി ഡിസ്കൗണ്ട് കാര്‍ഡുകളും

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഓഫറുകള്‍ ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച്‌ രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് സെന്‍ററുകള്‍, ഷോപ്പുകള്‍, റസ്റ്റാറന്‍റുകള്‍, ഹോട്ടല്‍ തുടങ്ങിയവ

യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ്…

ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭരണമൊഴിയുന്നതിന് തൊട്ടുമുമ്ബ് ബില്‍

യു.എ.ഇയിലെ സ്കൂളുകളില്‍ ഇന്ന് മുതല്‍ ശൈത്യകാല അവധി തുടങ്ങുന്നു

മൂന്നാഴ്ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കും. കുട്ടികള്‍ സ്കൂളിലെത്തി മുഖാമുഖമുള്ള പഠനവും കുട്ടികള്‍ വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടുള്ള ഓണ്‍ലൈന്‍