മെസ്സി എത്തിയ ശേഷം ഇന്റര്‍ മയാമി ജയിക്കാത്ത ആദ്യ മത്സരം

ഇന്ന് എം എല്‍ എസില്‍ നാഷ്വിലെയെ നേരിട്ട ഇന്റര്‍ മയാമി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഗോള്‍ രഹിതമായാണ് മത്സരം അവസാനിച്ചത്. മെസ്സി എത്തിയതിനു ശേഷം മെസ്സി ഗോളോ അസിസ്റ്റോ നല്‍കാത്ത ആദ്യ മത്സരം കൂടിയായി ഇത്. താരം അവസരം സൃഷ്ടിച്ചു എങ്കിലും

വെറും 42 പന്തില്‍ 107 റണ്‍സ്! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കരുണ്‍ നായര്‍

പക്ഷേ അതിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അധികം അണിയാന്‍ താരത്തിനു യോഗമുണ്ടായില്ല. ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വീണ്ടുമെത്തുകയാണ് താരം.മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20 പോരാട്ടത്തില്‍ വെറും 40 പന്തില്‍

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്.എല്ലാവര്‍ക്കും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ എന്നതാണ് മോദിയുടെ ആശംസ സന്ദേശത്തിലെ വാക്കുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി. അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ

എല്ലാ സീറ്റുകളും ഫ്ലാറ്റായി മടക്കിവെക്കാം, കിടിലന്‍ കാറുമായി കിയ

ഏകദേശം 16.91 ലക്ഷം രൂപയില്‍ (20,500 ഡോളര്‍) ആരംഭിക്കുന്ന കാറിന്റെ ഓര്‍ഡര്‍ ബുക്കുകളും കമ്ബനി തുറന്നിട്ടുണ്ട്. നിയോണ്‍ ഗ്രീൻ ഉള്‍പ്പെടെ ആകര്‍ഷകമായ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് കാറിന് പരമാവധി വേഗത.കിയയുടെ

ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്

ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയ ഗുരുതരവുമാണ്. ഗുരുതരമായ

ഭക്ഷണ രീതിയും, ജീവിത ശൈലി രോഗങ്ങളും

120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ

ഇൻകാസ് ബാലുശ്ശേരി സ്നേഹോത്സവ് 2023 സ്വാഗതസംഘം രൂപീകരിച്ചു

ഖത്തർ ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹോത്സവ് 2023 ന് മുന്നോടിയായി ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണവും നജ്മ ഷാലിമാർ ഹോട്ടലിൽ നടന്നു. ജില്ലാ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസു വേളൂർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രസിഡണ്ട്

കിഡ്നി സ്റ്റോൺ

ഈ അവസ്ഥയെ കാണുന്നത് കടുത്ത അസിഡിറ്റിയുടെ പാർശ്വഫലമായിട്ടാണ്. കടുത്ത അസിഡിറ്റിശരീരം വിയർക്കുന്നത് കുറവുള്ളവർ,വെള്ളം കുടിക്കുന്നത് കുറവ് ശീലമുള്ളവർ,ദീർഘദൂര ഡ്രൈവിംഗ് പോലെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ,ഇങ്ങനെയുള്ളവരിൽ എല്ലാം കാണുന്ന

ഷെവലിയർ സി. ഇ. ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ ജേതാവ്എം ടി വാസുദേവൻ നായർ…

അനുഭവങ്ങളാണ് ചാക്കുണ്ണിയെ എഴുത്തുകാരനാക്കിയത് - എം. ടി.കോഴിക്കോട്.അനുഭവങ്ങളാണ് സി. ഇ. ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ ജേതാവ്എം ടി വാസുദേവൻ നായർ പറഞ്ഞു.ഷെവലിയാർ സി ഇ ചാക്കുണ്ണിയുടെ ആത്മകഥ ' തോൽക്കാൻ മനസ്സില്ലാതെ' സ്വീകരിച്ച