വലിയതും. തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊ റിയർ കാർഗോ ടെർമിനലുകൾ സജ്ജമായി. തിരുവനന്തപുരം ശം ഖുമുഖം എയർ കാർഗോ ടെർമിന ലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപു രത്തെയും കോഴിക്കോട്ടെയും ടെ ർമിനലുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സോൺ സി . ജി.എസ് .ടി ആൻഡ് കസ്റ്റംസ് ചീ ഫ് കമീഷണർ ഷെയ്ഖ് ഖാദർ റ
ഹ്മാൻ ടെർമിനലിന്റെ പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ത്തിന്റെ ആഗോള വ്യാപാര മത്സ രക്ഷമത വർധിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വ്യാവസായി ക വളർച്ചയെ പിന്തുണക്കുന്നതി ലും ആധുനിക കൊറിയർ കാർ ഗോ സൗകര്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ മന്ത്രി രാ ജീവ് അഭിനന്ദിച്ചു. തിരുവനന്തപു രത്ത് അന്താരാഷ്ട്ര കൊറിയർ ടെ ർമിനലിന് തത്വത്തിൽ അംഗീകാ
രം നൽകുന്നതിലൂടെ നൽകിയ പിന്തുണക്ക് കസ്റ്റംസ് വകുപ്പിന് മന്ത്രി നന്ദി പറഞ്ഞു.
പ്രവാസി മലയാളികളുടെ കു ടുംബങ്ങൾക്ക് അന്താരാഷ്ട്ര കൊ റിയർ കാർഗോ ടെർമിനലുകൾ
ഏറെ പ്രയോജനം ചെയ്യുമെന്നും കേരളം ആസ്ഥാനമായി പ്രവർ ത്തിക്കുന്ന വിൽപ്പനക്കാർക്കുള്ള അതിർത്തി കടന്നുള്ള ഇ-കൊമേ ഴ്സ് പ്രോത്സാഹിപ്പിക്കുമെന്നും ചീഫ് കമീഷണർ സി.ജി.എസ്.ടി
ആൻഡ് കസ്റ്റംസ് ഷെയ്ഖ് ഖാദ ർ റഹ്മാൻ പറഞ്ഞു.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആൻഡ് ക സ്റ്റംസ് കൊച്ചി, കാലിക്കറ്റ്, തിരു വനന്തപുരം എന്നിവയുൾപ്പെടെ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങ ളെ അന്താരാഷ്ട്ര കൊറിയർ ടെർ മിനലുകളായി വിജ്ഞാപനം ചെ യിരുന്നു. കേരളത്തിൽ ഇതുവരെ കൊച്ചി വിമാനത്താവളത്തിൽ മാ ത്രമേ കൊറിയർ സൗകര്യം ലഭ്യ
മായിരുന്നുള്ളൂ. ഈ മൂന്ന് അന്താ രാഷ്ട്ര കൊറിയർ ടെർമിനലുകളു ടെയും സാന്നിധ്യം കേരളത്തിന്റെ വ്യാപാര അടിസ്ഥാന സൗകര്യ ങ്ങൾ മെച്ചപ്പെടുത്തുകയും കാ ര്യക്ഷമമായ ആഗോള ലോജിസ്റ്റി ക്സ് സുഗമമാക്കുകയും ചെയ്യും.
എം.എൽ.എമാരായ ആന്റ ണി രാജു, ടി.വി. ഇബ്രാഹിം, പി. അബ്ദുൾ ഹമീദ്, കെ.എസ്.ഐ. ഇ ചെയർമാൻ പീലിപ്പോസ് തോ മസ് തുടങ്ങിയവർ സംബന്ധിച്ചു.